KERALA

നാലു വർഷ സോഷ്യൽ വർക്ക്‌ ബിരുദ പ്രോഗ്രാം ട്രെയിനിംഗ് നടത്തി

Blog Image
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും ബി സി എം കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സോഷ്യൽ വർക്ക്‌ അധ്യാപകർക്കായി നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ട്രെയിനിംഗ് ആരംഭിച്ചു

കോട്ടയം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും ബി സി എം കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സോഷ്യൽ വർക്ക്‌ അധ്യാപകർക്കായി നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ട്രെയിനിംഗ് ആരംഭിച്ചു. ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൺ ഡോ. രേഷ്മ ഭരദ്വാജ് ഉദ്ഘാടനം ചെയ്തു. ക്യാപ്‌സ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ്‌ സിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി സി എം കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ഐപ്പ് വർഗീസ്, രാജഗിരി കോളേജ് അസോ. പ്രൊഫസർ ഡോ. അനീഷ് കെ ആർ, ക്യാപ്‌സ് കോട്ടയം ചാപ്റ്റർ സെക്രട്ടറി ഡോ. ജെയിംസ് ഫിലിപ്പ് ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

കുട്ടിക്കാനം മരിയൻ കോളേജ് അസോ. പ്രൊഫസർ ഡോ. ജോബി ബാബു പരിശീലനം നയിച്ചു. വിവിധ സോഷ്യൽ വർക്ക്‌ കോളേജുകളിൽ നിന്നും അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും ബി സി എം കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സോഷ്യൽ വർക്ക്‌ അധ്യാപകർക്കായി നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ട്രെയിനിംഗ് ഉദ്ഘാടനം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൺ ഡോ. രേഷ്മ ഭരദ്വാജ് നിർവഹിക്കുന്നു.


കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും ബി സി എം കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സോഷ്യൽ വർക്ക്‌ അധ്യാപകർക്കായി നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ പരിശീലനം കുട്ടിക്കാനം മരിയൻ കോളേജ് അസോ. പ്രൊഫസർ ഡോ. ജോബി ബാബു നയിക്കുന്നു.

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ വർക്ക്‌ അധ്യാപകർക്കായി നടത്തിയ മെമ്പർഷിപ് ക്യാമ്പയിനിൽ അംഗങ്ങൾ ഒത്തുചേർന്നപ്പോൾ.

 

 

ഡോ. ഐപ്പ് വർഗീസ് ബി സി എം കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി ഫോൺ : 9446448215

സിജു തോമസ് ക്യാപ്‌സ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ്‌ ഫോൺ : 9447093702

റിപ്പോർട്ട്‌
ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്
ക്യാപ്‌സ് മീഡിയ കോർഡിനേറ്റർ ഫോൺ : 9447858200

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.